Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Stations

സ്പേസ്: പദ്ധതി നടപ്പാക്കല്‍‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്‌ ശ്രമകരം

കോട്ടയം: പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച സ്‌പേസ് (സ്‌ക്രാപ് പ്രൊസസിംഗ് ഫോര്‍ ഏരിയ ക്‌ളീന്‍അപ് ആന്‍ഡ് എന്‍ഹാന്‍സ്മെന്‍റ്) പദ്ധതി നടപ്പിലാക്കാന്‍ പോലീസുകാര്‍ ഏറെ ബുദ്ധിമുട്ടും.

ഭൂരിഭാഗം പോലീസ് സ്‌റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ് ടിച്ചാണു കേസുകളില്‍ പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത്. ചില പോലീസ് സ്‌റ്റേഷനുകളോടു ചേര്‍ന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലും വാഹനങ്ങള്‍ തുരുമ്പെടുത്തു കിടന്നു വലിയ പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പു സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പറയുമ്പോഴും ഇതു പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. നിശ്ചിത കാലയളവിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ ശേഖരിച്ചു വിവരങ്ങള്‍ കണ്ടെത്താമെങ്കിലും പഴക്കം കുടുതലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്.

കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും ഒരു കേസില്‍ ഉള്‍പ്പെട്ടതാണ്. കേസ് കഴിയാതെയോ കോടതിയില്‍ നിന്ന് ഉത്തരവ് ലഭിക്കാതെയോ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധ്യമല്ല. കേരള പോലീസ് ആക്ട് പ്രകാരം ജില്ലാ പോലീസ് ചീഫുമാര്‍ ഈ വാഹനങ്ങള്‍ കേസ് കഴിഞ്ഞിട്ടും അതിന്‍റെ ഉടമസ്ഥര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അവര്‍ക്കു നോട്ടീസ് അയച്ചു വാഹനം വേണ്ട എന്നെഴുതി വാങ്ങിക്കണം.

തുടര്‍ന്നു പോലീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ബന്ധപ്പെട്ടു വാഹനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ വച്ചു വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വിലയിട്ടശേഷം റിപ്പോര്‍ട്ട് സഹിതം ജില്ലാ പോലീസ് ചീഫുമാര്‍ക്കു നല്കിയാല്‍ മാത്രമേ വാഹനങ്ങള്‍ ലേലം ചെയ്തു നല്കാന്‍ സാധിക്കു. ലേലം ചെയ്തു ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കണം. ഇതാണ് ഇപ്പോഴത്തെ നടപടി ക്രമം. ഇതു ഞൊടിയിടയില്‍ നടക്കാനുള്ള സാധ്യത വിരളമാണ്.

2000ത്തിനുശേഷം ചില പോലീസ് സ്‌റ്റേഷനുകള്‍ മാറ്റുകയോ പുതുക്കി നിര്‍മിക്കുകയോ ചെയ്തതിന്‍റെ ഭാഗമായി ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ സ്ഥല സൗകര്യമുള്ള ഒരു പോലീസ് സ്‌റ്റേഷനിലെ ഡംപിംഗ് യാര്‍ഡിലേക്കു മാറ്റിയിരുന്നു. ജെസിബി ഉപയോഗിച്ചു വാഹനങ്ങള്‍ കംപ്രസ് ചെയ്തു ടിപ്പറുകളില്‍ കയറ്റി ഡംപിംഗ് യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഈ വാഹനങ്ങളുടെ യാതൊരു വിവരങ്ങളും ലഭ്യമല്ലാത്ത സാഹചര്യമാണ്.

Kerala

പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ല: കോടതി

കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ റൗഡിപ്പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പോലീസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി. പരസ്യമായി പട്ടിക പ്രദര്‍ശിപ്പിക്കുമ്പോള്‍ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ളിടത്ത് വയ്ക്കാനുളളതാണ് ഇത്തരം പട്ടികകളെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

റൗഡി എന്നും റൗഡിയായി തുടരണമെന്നില്ല. കുറ്റവാളികളെ നേരായ മാര്‍ഗത്തിലേക്കു നയിക്കാന്‍ സമൂഹത്തിനും കടമയുണ്ട്. റിപ്പര്‍ ജയാനന്ദന് തന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചത് ഇയാള്‍ മാനസാന്തരത്തിന്‍റെ പാതയിലാണെന്നു ബോധ്യപ്പെട്ടതിനാലാണ്. രാമായണം രചിച്ച വാത്മീകി, സപ്തര്‍ഷികളുടെ ഉപദേശം സ്വീകരിക്കുന്നതുവരെ കൊള്ളസംഘാംഗമായിരുന്നുവെന്നാണ് ഐതിഹ്യമെന്നും കോടതി ഓര്‍മിപ്പിച്ചു.
ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്‍റെ പേരും ചിത്രവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ കുറ്റവാളി സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

ഹര്‍ജിക്കാരന്‍റെ പേരും ഫോട്ടോയും രണ്ടാഴ്ചയ്ക്കകം സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍നിന്ന് നീക്കാന്‍ കോടതി നിര്‍ദേശിച്ചു. തനിക്കെതിരായ 18 കേസുകളില്‍ 16ലും കുറ്റവിമുക്തനാക്കിയെന്നും ഫോര്‍ട്ട്കൊച്ചി സ്‌റ്റേഷനില്‍ തനിക്കെതിരെ ഒരു കുറ്റകൃത്യവും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

എട്ടു വര്‍ഷമായി ഒരു കേസിലും പ്രതിയല്ലാത്ത താന്‍ മോശം കൂട്ടുകെട്ടുകള്‍ ഉപേക്ഷിച്ച് മാനസാന്തരത്തിന്‍റെ പാതയിലാണ്. ജോലി ചെയ്ത് വൃദ്ധമാതാവിനെ പരിപാലിക്കുന്നുണ്ട്. വിവാഹത്തിനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റ് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കുന്നതാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഹര്‍ജിക്കാരന്‍ വധശ്രമമടക്കം കേസുകളില്‍ പ്രതിയായിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫോര്‍ട്ടുകൊച്ചി സ്റ്റേഷന്‍ പരിധിയിലാണ് താമസമെന്നതിനാല്‍ നിരന്തര നിരീക്ഷണത്തിനായാണു പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. എന്നാല്‍, ശിക്ഷയെക്കാള്‍ പരിവര്‍ത്തനമാണ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ സവിശേഷതയെന്നു കോടതി ചൂണ്ടിക്കാട്ടി.

Latest News

Corehub Up